SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

    തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു
    ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

    ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത്.


    കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് ഡൽഹി എയിംസിൽനിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാർഡ് ജോൺ ബീലിന്റെ നിർ‌ദേശമനുസരിച്ചായിരുന്നു ചികിത്സകൾ. എന്നാൽ വൈദ്യസംഘത്തിന്റെ പ്രയത്നങ്ങളും തമിഴ്മക്കളുടെ പ്രാർഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു.

    ഗവർണറും സംസ്ഥാന മന്ത്രിമാരും പാർട്ടി നേതാക്കളും മറ്റും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് ആയിരക്കണക്കിനു പാർട്ടി പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത പൊലീസ് വലയത്തിലാണ് ആശുപത്രി.

    മൈസൂരിലെ മണ്ഡ്യയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1948 ലാണ് ജയലളിത ജനിച്ചത്. അച്ഛൻ ജയരാമൻ ഒരു വക്കീലായിരുന്നു. അമ്മ വേദവതി. സഹോദരൻ ജയകുമാർ. ജയയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സാമ്പത്തികമായി തകർന്ന കുടുംബത്തെ രക്ഷിക്കാൻ അമ്മ വേദവതി ചെന്നൈയിലെത്തുകയും സന്ധ്യ എന്ന പേരിൽ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജയയ്ക്ക് ആദ്യം സിനിമയോടു വെറുപ്പായിരുന്നു. അഭിഭാഷകയാകാനായിരുന്നു ആഗ്രഹം.


    1961 ൽ കന്നഡ ചിത്രമായ ശ്രീശൈല മാഹാത്മ്യയിൽ ബാലതാരമായി അരങ്ങേറിയ ജയ പതിനാറാം വയസിൽ ചിന്നഡ ഗൊംബെ എന്ന കന്ന‍ഡ ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. ഇത് ഹിറ്റായതോടെ പഠനം നിലച്ചു. പിന്നെ സിനിമയായി ജീവിതം. 1965 ൽ വെൺനിറ ആടൈയിലൂടെ തമിഴിൽ അരങ്ങേറ്റം. പിന്നെയങ്ങോട്ട് തമിഴ്, തെലുഗു, കന്നഡ സിനിമകളുടെ പ്രധാന വിജയചേരുവയായി ജയലളിത. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. തിരക്കുള്ള താരയമായി മാറുന്നതിനിടെയാണ് അമ്മ മരിച്ചത്.

    1965 ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലാണ് ജയ ആദ്യമായി എംജിആറിനൊപ്പം അഭിനയിച്ചത്. പിന്നെ ആ ബന്ധം ദൃഢമായി. എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയാകുന്നതുവരെയെത്തി ആ അടുപ്പം. അതിനിടെ നടൻ ശോഭന്‍ബാബുവുമായി അടുപ്പത്തിലായെന്നും വാർത്തയുണ്ടായിരുന്നു.


    എംജിആറിന്റെ മരണശേഷമാണ് ജയ രാഷ്ട്രീയത്തിൽ സജീവമായത്. എഐഎഡിഎംകെയുടെ അനിഷേധ്യ നേതൃപദവിയിലെത്തിയ ജയയും രാഷ്ട്രീയ എതിരാളി ഡിഎംകെ നേതാവ് എം. കരുണാനിധിയുമായുള്ള രാഷ്ട്രീയ വൈരം പ്രസിദ്ധമാണ്. സഹോദരനോടോ മറ്റു ബന്ധുക്കളോടോ അടുപ്പം പുലർത്താതിരുന്ന ജയയുടെ മനസാക്ഷിസൂക്ഷിപ്പുകാരി തോലി ശശികലയായിരുന്നു. ആ അടുപ്പവും പല തവണ വിവാദമായിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയയായ ജയയ്ക്ക് മുഖ്യമന്ത്രിക്കസേര വിട്ടിറങ്ങേണ്ടിവന്നിരുന്നു. ജയിൽവാസവുമനുഭവിച്ചു. പക്ഷേ കുറ്റവിമുക്തയായി തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിപദമേറ്റെടുക്കയായിരുന്നു.

  • തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു



    ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക്...
  • ഇപ്പോൾ ഈ ബ്ലോഗിൽ LIVE WEBCASTING ലഭിക്കുന്നു.

    ഇപ്പോൾ ഈ ബ്ലോഗിൽ LIVE WEBCASTING ലഭിക്കുന്നു.


    കാത്തിരിപ്പിനു അവസാനം കുറിച്ച്. ഈ ബ്ലോഗിൽ LIVE WEBCATING സേവനം ലഭിക്കുന്നു....

    ലോകത്തു എവിടെയിരുന്നും നാട്ടിലെ വിശേഷ പരിപാടികൾ LIVEയായി കാണുവാൻ സാധിക്കും....

    എല്ലാവരുടെയും പരിപാടികൾ ലൈവ് ചെയ്യുന്നതിന് .
    Contact .........

     Click and Enjoy

  • ഇപ്പോൾ ഈ ബ്ലോഗിൽ Live TV.... ഉടൻവരുന്നു......Webcasting....

    ഇപ്പോൾ ഈ ബ്ലോഗിൽ Live TV.... ഉടൻവരുന്നു......Webcasting....  

    ഇപ്പോൾ ഈ ബ്ലോഗിൽ Live TV....  Asianet newsന്റയും Powervision TVയുടെയും Sky newsന്റയും 
    തത്സമയദൃശങ്ങൾ ഇപ്പോൾ ഈ ബ്ലോഗിൽ ലഭിക്കുന്നു.. 

    ഉടൻ വരുന്നു.....Webcasting........  കാണുക ആസ്വദിക്കുക 

    കാണുക...... ആസ്വദിക്കുക....... Click and Enjoy...

    ഉടൻവരുന്നു.....
    Webcasting........ കാത്തിരിക്കുക.....

    ....ഉടൻവരുന്നു.......Webcasting...
  • നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ട്നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ട് മാസം ഇളവ് അനുവദിച്ചു



    മുംബൈ: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് സാവകാശം അനുവദിച്ചു. ഹൗസിംഗ് ലോണുകളും കാര്‍ ലോണും കാര്‍ഷിക വായ്പയും തിരിച്ചടയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് രണ്ട് മാസത്തെ സാവകാശം അനുവദിച്ചു.

    ഒരു കോടി രൂപ വരെയുള്ള ലോണുകള്‍ക്കാണ് സാവകാശം അനുവദിച്ചത്. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് തിരിച്ചടവ് തീയതിയുള്ള എല്ലാ ലോണുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവിനും ആര്‍.ബി.ഐയുടെ ഇളവ് ലഭിക്കും. നോട്ട് പ്രതിസന്ധി കണക്കിലെടുത്തുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

    പണം പിന്‍വലിക്കാനുള്ള പരിധി 24,000 രൂപയായി നിശ്ചയിച്ചത് ഇടപാടുകാരെ ബാധിച്ചുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ചെക്കുകള്‍ ചെയ്യുന്നത് അടക്കമുള്ള സാധാരണ ബാങ്കിംഗ് ഇടപാടുകളും താളം തെറ്റിയിരിക്കുകയാണ്. ഇതാണ് വായ്പ തിരിച്ചടവിന് ഇളവ് നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. മാസം ഇളവ് അനുവദിച്ചു


  • നാളെ നോട്ടുമാറ്റം മുതിർന്ന പൗരന്മാർക്കു മാത്രം; നിയന്ത്രണം ഒരു ദിവസത്തേക്ക്

    അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്കിടെ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയുമായി കേന്ദ്രസർക്കാർ. നാളെ ബാങ്കുകളിൽനിന്ന് പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള അവസരം മുതിർന്ന പൗരന്മാർക്കു മാത്രമായിരിക്കും. മറ്റുള്ളവർക്ക് നാളെ നോട്ടു മാറ്റിക്കൊടുക്കില്ല. ഒരു ദിവസത്തേക്കു മാത്രമാണ് നിയന്ത്രണം. ബാങ്കുകളുടെ അഭ്യർഥനപ്രകാരമാണ് നടപടി.

    അസാധുവാക്കൽ നടപടിക്കു ശേഷം പഴയ നോട്ടു മാറിയെടുക്കാൻ ബാങ്കുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാറിയെടുക്കാവുന്ന തുകയുടെ പരിധി ആദ്യം വർ‍ധിപ്പിച്ചെങ്കിലും പിന്നീടു കുറച്ചതോടെ ജനങ്ങളുടെ ദുരിതം കൂടിയെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ടായിരുന്നു. നീണ്ട വരികളിൽ ഏറെനേരം നിൽക്കാൻ മുതിർന്ന പൗരന്മാരും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നുമുണ്ടായിരുന്നു. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346